Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightകുടുംബകോടതിക്ക്...

കുടുംബകോടതിക്ക് മുന്നിൽ സ്ത്രീക്ക് മർദനമെന്ന് പരാതി

text_fields
bookmark_border
കുടുംബകോടതിക്ക് മുന്നിൽ സ്ത്രീക്ക് മർദനമെന്ന് പരാതി
cancel

ചവറ: മുൻ ഭാര്യയുടെ മാതാവിനെ യുവാവ് മർദിച്ചെന്ന് പരാതി. ചവറ കുറ്റിവട്ടം കുടുംബ കോടതിക്ക് മുൻവശം ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ബന്ധം വേർപിരിഞ്ഞ ദമ്പതികളുടെ പന്ത്രണ്ട് വയസ്സുള്ള മകളെ കൈമാറുന്നത് സംബന്ധിച്ച തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

കുണ്ടറ സ്വദേശിയായ യുവതിയും ശാസ്താംകോട്ട സ്വദേശിയായ യുവാവും കോടതി മുഖാന്തരം ബന്ധം വേർപെടുത്തിയിരുന്നു. എന്നാൽ ഇവരുടെ മകളെ എല്ലാ ശനിയാഴ്ചയും പിതാവിന് കൈമാറണമെന്നും ഒരുദിവസം പിതാവിനോടൊപ്പം നിന്നിട്ട് പിറ്റേ ദിവസം മാതാവിന് തിരികെ ഏൽപിക്കണമെന്നതായിരുന്നു വ്യവസ്ഥ. കോവിഡ് നിയന്ത്രണം കാരണം ഏതാനും മാസങ്ങളായി ഈ വ്യവസ്ഥ പാലിക്കാൻ കഴിഞ്ഞില്ല.

ശനിയാഴ്ച കുടുംബകോടതിയിൽ വെച്ച് കൈമാറാനായി പെൺകുട്ടിയുടെ മാതാവും മുത്തശ്ശിയും എത്തിയപ്പോൾ കോടതി സമയം കഴിഞ്ഞിരുന്നു. തുടർന്ന് അഭിഭാഷകനുമായി ബന്ധപ്പെട്ടപ്പോൾ കുടുംബ കോടതി ജഡ്ജിയുടെ വീട്ടിൽ എത്തിച്ചതിന് ശേഷം ജഡ്ജിയുടെ സാന്നിധ്യത്തിൽ പെൺകുട്ടിയെ കൈമാറാനായി കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ യുവാവ് പ്രകോപിതനായി യുവതിയുടെ മാതാവിനെ മർദിക്കുകയായിരുന്നത്രെ.

തടയാൻ ശ്രമിച്ച യുവതിക്കും മർദനമേറ്റു. നാട്ടുകാർ കൂടിയതോടെ ചവറ പൊലീസ് സംഭവസ്ഥലത്ത് എത്തി. യുവതിയുടെ മാതാവ് പൊലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lady AttackChavara Family Court
News Summary - Lady Attacked in Chavara Family Court
Next Story