Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസഹ. ബാങ്ക്...

സഹ. ബാങ്ക് എ.ടി.എമ്മിൽ കവർച്ചശ്രമം

text_fields
bookmark_border
Gang-Robbery
cancel

ഓയൂർ: ജില്ല സഹകരണ ബാങ്കിെൻറ ഓയൂർ ശാഖയുടെ പയ്യേക്കാടുള്ള എ.ടി.എമ്മിൽ കവർച്ചാശ്രമം. കഴിഞ്ഞദിവസം രാത്രി 12ന് ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ എ.ടി.എമ്മിൽ കയറുകയായിരുന്നു. തുടർന്ന് മെഷീെൻറ രണ്ട് വാതിലുകൾ തകർത്തു. എന്നാൽ അവസാനത്തെ വാതിലുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടർച്ചയായി രണ്ട് ദിവസം അവധിയായതിനാൽ മോഷണശ്രമം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. അടുത്തദിവസം ബാങ്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കവർച്ചാശ്രമം അറിഞ്ഞത്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പുത്തൂരിൽ അടുത്തിടെ നടന്ന സമാനസംഭവവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankatm robber
Next Story