Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപതിനഞ്ചുകാരിയെ...

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; കൂടുതൽ പ്രതികൾ പിടിയിൽ

text_fields
bookmark_border
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; കൂടുതൽ പ്രതികൾ പിടിയിൽ
cancel
camera_alt

അഖിൽ, ഹരികൃഷ്ണൻ


കൊല്ലം: നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് കൂട്ടുനിന്നവർ പൊലീസ് പിടിയിലായി. പെൺകുട്ടിയെ പീഡിപ്പിച്ച കൂട്ടിക്കട രത്നവിഹാറിൽ ആർ. രാഹുൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പെൺകുട്ടിയെ കൊണ്ടുപോകുന്നതിന് സഹായമൊരുക്കിയ മുണ്ടക്കൽ ഉദയമാർത്താണ്ഡപുരം കളിയ്ക്കൽ തെക്കതിൽ എ. അഖിൽ (24), തൃക്കടവൂർ മതിലിൽ ചെറുകര തൊടിയിൽ വീട്ടിൽ കെ. ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്, രജീഷ്, രാജ്മോഹൻ, എസ്.സി.പി.ഒ ബിനു, സി.പി.ഒമാരായ രാജഗോപാൽ, ദീപ്തി, വിനോദ്, അൻസാദ്, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrape case
News Summary - arrest in rape case
Next Story