Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightഇവിടെയുണ്ട് ഒരു ലതാജി...

ഇവിടെയുണ്ട് ഒരു ലതാജി ഫാൻ

text_fields
bookmark_border
ജോയ് അറക്കൽ
cancel
camera_alt

ജോയ് അറക്കൽ

വൈപ്പിൻ: ചെറായി ബീച്ചിനടുത്ത് കദളി ചെങ്കദളി എന്ന പേരില്‍ ഒരു ബാര്‍ബര്‍ ഷോപ്പുണ്ട്. ആ കടക്കുള്ളിൽ നിറയെ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറിന്റെ ചിത്രങ്ങൾ. ലതാജി ഫാൻ ആയ വൈപ്പിൻ സ്വദേശി ജോയ് അറക്കലിന്റെതാണ് ഷോപ്പ്. ആ പേരിനു പിന്നിലും അദ്ദേഹത്തിന് ഒരു കഥ പറയാനുണ്ട്. "ലതാജിയുടെ പാട്ടുകള്‍ ചെറുപ്പം തൊട്ടേ ഇഷ്ടമാണ്. ലതാജി മരിച്ചതിനു ശേഷം കട തുടങ്ങിയതിനാൽ അവരുടെ പേര് ഷോപ്പിന് ഇടാം എന്ന് കരുതി.

എന്നാൽ അങ്ങനെ ഒരു പേരിട്ടാല്‍ സ്ത്രീകള്‍ക്കു മാത്രം എന്ന രീതിയിൽ ചുരുങ്ങുമെന്നും പുരുഷന്മാർ കയറില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞതുകൊണ്ടാണ് ലതാജി മലയാളത്തിൽ പാടിയ ഹിറ്റ് സോങ്ങിന്റെ വരികൾ കടക്ക് പേരായി നൽകിയത്.

സ്വന്തമായുള്ള പിക്ക് അപ്പ് വാനിന് ഇദ്ദേഹം ലതാജി എന്ന പേര് നൽകി. പാട്ടുകാരൻ അല്ലെങ്കിലും നല്ലൊരു സംഗീത ആസ്വാദകൻ ആണെന്ന് സ്വയം പരിചയപ്പെടുത്തും. ലതാജി, റഫി പാട്ടുകേട്ട് ഇരുവരുടെയും ആരാധകനായി. ലത മങ്കേഷ്കറുടെ ശബ്ദത്തോടു പ്രിയം കൂടുതലാണ്. ഗായികയുടെ ചിത്രം പതിപ്പിച്ച വാഹനവുമായാണ് കേരളത്തിൽ പലസ്ഥലത്തും കറക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam News
News Summary - Here is a Lathaji fan
Next Story