Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightനിരവധി...

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
cancel

പെരുമ്പാവൂര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കുറുപ്പംപടി, മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനുകളില്‍ അഞ്ച് കേസുകളില്‍ പ്രതിയായ കൊമ്പനാട് കാരിയേലി മാനാംകുഴി വീട്ടില്‍ ലിേൻറായെയാണ് (23) റൂറല്‍ ജില്ലയില്‍നിന്ന് ഒരുവര്‍ഷത്തേക്ക് നാടുകടത്തിയത്.

സ്ഥിരം കുറ്റവാളികള്‍ക്കെതിരെയുള്ള ഓപറേഷന്‍ ഡാര്‍ക്ക് ഹണ്ടിെൻറ ഭാഗമായി ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് തയാറാക്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ലിേൻറായുടെ സഹോദരന്‍ ലാലു ഉൾപ്പെടെ നാലുപേരെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. 21 പേരെ കാപ്പ നിയമപ്രകാരം ജയിലില്‍ അടച്ചു.

25 പേരെ നാടുകടത്തി. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും എസ്.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapa law
News Summary - Defendants in several cases have been deported
Next Story