Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightNedumbasserychevron_rightഅനാശാസ്യം: മുങ്ങി...

അനാശാസ്യം: മുങ്ങി നടന്ന പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel

നെടുമ്പാശ്ശേരി: അനാശാസ്യത്തിന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുവന്നതിന് രജിസ്റ്റർ ചെയ്ത കേസിൽ മുങ്ങിനടന്ന പ്രതിയെ പാലക്കാടുനിന്ന് അറസ്റ്റുചെയ്തു. പാലക്കാട് കണ്ണാടിപ്പുഴക്കൽ വീട്ടിൽ സൂരജാണ് (40) അറസ്റ്റിലായത്.

2007ൽ ചെങ്ങമനാട് െപാലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിനുസമീപം സംശയാസ്പദമായി കിടന്ന കാർ കണ്ട് െപാലീസ് പരിശോധന നടത്തി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കുന്നതി‍െൻറ ഭാഗമായി വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് പ്രതികളായി ഒളിവില്‍ കഴിയുന്നവരെ പിടികൂടുന്നതിന് പരിശോധന ശക്തമാക്കാന്‍ ജില്ല െപാലീസ് മേധാവി കെ. കാര്‍ത്തിക് എസ്.എച്ച്.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതി‍െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ നിരവധി പേരെയാണ് പിടികൂടിയത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Disobedience: Drowning accused arrested
Next Story