Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightതൃക്കണ്ണാട്...

തൃക്കണ്ണാട് കടപ്പുറത്ത് കടലാക്രമണം രൂക്ഷം

text_fields
bookmark_border
sea attack
cancel
camera_alt

കടലാക്രമണത്തെ തുടർന്ന് തൃക്കണ്ണാട് കടപ്പുറത്ത് തകർന്ന കെട്ടിടം

ഉദുമ: തൃക്കണ്ണാട് കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. 20 മീറ്ററിലധികം കര കടലെടുത്തിരിക്കുകയാണ്. കടപ്പുറത്തോട് ചേർന്നിരിക്കുന്ന ഒരു കെട്ടിടം തിങ്കളാഴ്ച തകർന്നുവീണു. മത്സ്യത്തൊഴിലാളികൾക്ക് വലയും യന്ത്രവും വെക്കാനായി കുറുമ്പ ഭഗവതി ക്ഷേത്രം നിർമിച്ച കെട്ടിടമാണ് തകർന്നുവീണത്. 11വർഷം മുമ്പാണ് ഈ കോൺക്രീറ്റ് കെട്ടിടം നിർമിച്ചത്. കടലോരത്തെ വീടുകൾക്ക് നിലവിൽ ഭീഷണിയില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഏതുസന്ദർഭവും നേരിടാൻവേണ്ടി എല്ലാവിധ നടപടികളും സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. തൃക്കണ്ണാട് ക്ഷേത്രത്തിനു മുൻവശത്തുള്ള ബലിത്തറക്കും കടലാക്രമണ ഭീഷണി ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seasea attack
News Summary - sea attack is heavy
Next Story