Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസൗര വിളക്കുകളും...

സൗര വിളക്കുകളും മിഴിചിമ്മി, ഇരുട്ടിലായി കാഞ്ഞങ്ങാട് നഗരം

text_fields
bookmark_border
സൗര വിളക്കുകളും മിഴിചിമ്മി, ഇരുട്ടിലായി കാഞ്ഞങ്ങാട് നഗരം
cancel
camera_alt

തെരുവ് വിളക്കുകൾ കത്താത്തതിനാൽ ഇരുട്ടിലാണ്ട കാഞ്ഞങ്ങാട് നഗരം

Listen to this Article

കാഞ്ഞങ്ങാട്: നഗരത്തിൽ തെരുവ് വിളക്കുകൾ കൂട്ടത്തോടെ മിഴിചിമ്മി മാസങ്ങൾ കഴിഞ്ഞിട്ടും നഗരസഭക്ക് കുലുക്കമില്ല. നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ ജങ്ഷൻ മുതൽ നഗരസഭ പുതിയ ബസ്സ്റ്റാൻഡ് വരെയുള്ള, നഗരത്തിൽ ആൾ തിരക്കുള്ള വാണിജ്യ വ്യാപാര മേഖലകളുൾപ്പെടുന്ന കെ.എസ്.ടി.പി റോഡിൽ സ്ഥാപിച്ച സൗര വിളക്കുകളാണ് അപ്പാടെ പ്രവർത്തനരഹിതമായത്. സന്ധ്യ കഴിയുമ്പോൾ നഗരം ഇരുട്ടിലാണ്.

പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ കൂടി താഴുന്നതോടെ നഗരം പൂർണമായും ഇരുട്ടിലാവും. മീറ്ററുകൾ വ്യത്യാസത്തിലാണ് ആധുനിക സോളാർ വിളക്കുകൾ കെ.എസ്.ടി.പി റോഡിൽ സ്ഥാപിച്ചത്. ഇവ ഗുണകരമാകുന്നില്ലെന്നാണ് ആക്ഷേപം. ചില സ്ഥലങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ മാത്രമാണ് നാട്ടുകാർക്ക് ആശ്വാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street light
News Summary - street lights remain off in kanhangad
Next Story