Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകഞ്ചാവ് കേസ്;...

കഞ്ചാവ് കേസ്; യുവാവിന് തടവും പിഴയും

text_fields
bookmark_border
കഞ്ചാവ് കേസ്; യുവാവിന് തടവും പിഴയും
cancel
Listen to this Article

കാഞ്ഞങ്ങാട്: കാറിൽ 112 കിലോ കഞ്ചാവ് കടത്തിയ കേസിൽ യുവാവിന് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഭീമനടി കുന്നുംകൈ കക്കാടിനകത്ത് കെ.കെ. നൗഫലിനെ(40) യാണ് കാസർകോട് അഡീഷനൽ ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.

2019 ഫെബ്രുവരി മൂന്നിന് ചിറ്റാരിക്കൽ പൂങ്ങോട് വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ സംഘവും പിടികൂടിയത്. കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെവിട്ടു.

ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കാസർകോട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എൻ. നന്ദനൻ പിള്ളയും തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ടി.എൻ. സജീവനുമാണ് ആദ്യം അന്വേഷണം നടത്തിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായ പി.കെ. സുധാകരനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhangadfinecannabis caseCrime
News Summary - man sentenced to prison and fine in cannabis case
Next Story