Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightമാതൃകയാണ് കാലിക്കടവിലെ...

മാതൃകയാണ് കാലിക്കടവിലെ ചുമട്ടുതൊഴിലാളികൾ

text_fields
bookmark_border
മാതൃകയാണ് കാലിക്കടവിലെ ചുമട്ടുതൊഴിലാളികൾ
cancel
camera_alt

കാലിക്കടവിലെ ചുമട്ടുതൊഴിലാളികൾ ദേശീയപാതയിൽ വീണ കല്ലുകൾ നീക്കം ചെയ്യുന്നു

ചെറുവത്തൂർ: തൊഴിലിനൊപ്പം സാമൂഹിക സേവനവും മുഖമുദ്രയാക്കിയ കാലിക്കടവിലെ ചുമട്ടുതൊഴിലാളികൾ മാതൃകയാകുന്നു. ശനിയാഴ്ച ദേശീയപാതയിൽ കാലിക്കടവ് സിൻഡിക്കേറ്റ് ബാങ്കിന് മുൻവശത്തെ വളവിൽ ടിപ്പർ ലോറിയിൽ നിന്നുവീണ കല്ലും മണ്ണും നിമിഷനേരം കൊണ്ടാണ് ഇവർ നീക്കം ചെയ്തത്.

കല്ലുകൾ ബൈക്കുകൾക്കും വാഹനങ്ങൾക്കും ഭീഷണിയായി മാറിയപ്പോഴാണ് കാലിക്കടവിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളുടെ സമയോചിതമായ ഇടപെടലുണ്ടായത്. ഇതോടെ വാഹനങ്ങൾക്ക് അപകടഭീഷണി ഒഴിവായി. ഒപ്പം ദേശീയപാതയിൽ അപകടങ്ങൾ നടന്നാലും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും എന്നും ഇവരുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newsfreight worker
News Summary - freight workers is the role model
Next Story