Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_right17കാരിയെ...

17കാരിയെ പീഡിപ്പിച്ചയാൾക്ക് തടവും പിഴയും

text_fields
bookmark_border
imprisonment
cancel

തളിപ്പറമ്പ്: വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്നത് മറച്ചുവെച്ച് 17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ അന്നക്കര സ്വദേശി വി. രതീഷിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2013ലാണ് കേസിനാസ്പദമായ സംഭവം. തൃശൂർ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കാറിൽ പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ എത്തിക്കുകയും ഒന്നിലേറെ തവണ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പീഡനം നടന്നത് പറശ്ശിനിക്കടവിലായതിനെത്തുടർന്ന് തളിപ്പറമ്പ് പൊലീസിന് കേസ് കൈമാറുകയായിരുന്നു. അന്നത്തെ തളിപ്പറമ്പ് എസ്.ഐ കെ.ജെ. വിനോയ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ പി.കെ. സന്തോഷ് അന്വേഷണം നടത്തുകയും ഇൻസ്പെക്ടർ കെ. വിനോദ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

കേസിൽ രണ്ടാം പ്രതിയായിരുന്ന വിപിനിനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineimprisonmentmolesting case
News Summary - The person who molested the 17-year-old girl was jailed and fined
Next Story