Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightതടവുകാരെൻറ മകനെ...

തടവുകാരെൻറ മകനെ രണ്ടാനമ്മയും മകളും ചേര്‍ന്ന് മര്‍ദിച്ചതിന് കേസ്

text_fields
bookmark_border
തടവുകാരെൻറ മകനെ രണ്ടാനമ്മയും മകളും ചേര്‍ന്ന് മര്‍ദിച്ചതിന് കേസ്
cancel


ശ്രീകണ്ഠപുരം: ജയില്‍ശിക്ഷ അനുഭവിക്കുന്നയാളുടെ എട്ടുവയസ്സുള്ള മകനെ രണ്ടാനമ്മയും അവരുടെ മകളും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഉളിക്കല്‍ തേര്‍മലക്കടുത്ത വിദ്യാർഥിയെ ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് മുത്തശ്ശിയാണ് ഉളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ ആലപ്പുഴ കാര്യാട്ട് പൂന്തോപ്പില്‍ മഞ്ജുഷ (40), ഇവരുടെ മകൾ രേവതി (21) എന്നിവര്‍ക്കെതിരെ ഉളിക്കൽ പൊലീസ് കേസെടുത്തു. എട്ടുവയസ്സുകാരെൻറ അമ്മ മരിച്ചതിനെ തുടര്‍ന്ന് പിതാവ് പിന്നീട് മഞ്ജുഷയെ വിവാഹം കഴിക്കുകയായിരുന്നു. മഞ്ജുഷയുടെ ആദ്യ ബന്ധത്തിലെ മകളാണ് രേവതി. എട്ടുവയസ്സുകാരെൻറ പിതാവ് പിന്നീട് ഒരു കേസില്‍പെട്ട് ജയിലിലായതോടെയാണത്രെ ഇവര്‍ പീഡനം തുടങ്ങിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beating
News Summary - Case for beating prisoner's son by stepmother and daughter
Next Story