Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅക്ഷര മധുരം നുകരാൻ...

അക്ഷര മധുരം നുകരാൻ പൂമ്പാറ്റകളെത്തി

text_fields
bookmark_border
അക്ഷര മധുരം നുകരാൻ പൂമ്പാറ്റകളെത്തി
cancel
camera_alt

ജില്ല തല പ്രവേശനോത്സവം നടന്ന ആറളം ഫാം ജി.എച്ച്.എസ്.എസിലെത്തിയ കുരുന്നുകൾ

കണ്ണൂർ: ആദ്യക്ഷര മധുരം നുകരാൻ പുത്തനുടുപ്പും ബാഗുകളുമായി കുരുന്നുകൾ സ്കൂളുകളിലെത്തി. ജില്ലയിലെ സ്കൂളുകളിൽ വിപുല രീതിയിലാണ് പ്രവേശനോത്സവം നടത്തിയത്. സ്കൂളുകൾ തോരണികൾ കൊ‍ണ്ട് അലങ്കരിച്ചാണ് അധ്യാപകർ കുരുന്നുകളെ സ്വീകരിച്ചത്. പതിവിലും വ്യത്യസ്തമായി ഉത്സവാന്തരീക്ഷമായിരുന്നു ജില്ലതല ഉദ്ഘാടനം നടന്ന ആറളം ഫാം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ. ആദിവാസി മേഖലയിലെ ഏക ഹയർ സെക്കൻഡറി വിദ്യാലയമായ ആറളം ഫാം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിലൂടെ വിവിധ വർണങ്ങളിലുള്ള ബലൂണുകളും കൈയ്യിലേന്തി കളിയും ചിരിയുമായാണ് എത്തിയത്.

ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ആറളം പുനരധിവാസ മേഖലയിലുള്ള കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. 656 പേർ. കഴിഞ്ഞ വർഷം 36 കുട്ടികൾ പ്രവേശനം നേടിയിരുന്നു. ഇക്കുറി 73 കുട്ടികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. പേരെഴുതിയ നക്ഷത്രങ്ങളും ആശംസ കാർഡുകളും കളർ പെൻസിലുകളും പഠനോപകരണങ്ങളുമായാണ് അധ്യാപകർ കുരുന്നുകളെ വരവേറ്റത്. അവർക്കുള്ള ബാഗുകളും നൽകി.

ഡോ. വി. ശിവദാസൻ എം.പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. റിയാലിറ്റി ഷോ ഫെയിം ഹിതൈഷിണി ബിനീഷ് വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷ കെ.കെ രത്നകുമാരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school reopening
News Summary - school reopening
Next Story