Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅർധരാത്രി...

അർധരാത്രി പൊലീസ് ബസ് സ്റ്റാൻഡിൽ ഇറക്കിവിെട്ടന്ന്; അമ്മയും രണ്ട് പെൺമക്കളും കുത്തിയിരുന്ന് പ്രതിഷേധിച്ചു

text_fields
bookmark_border
kerala police
cancel

കണ്ണൂർ: ഭർതൃപീഡനത്തിനെതിരെ പരാതിപ്പെട്ട ഭാര്യയെയും 16ഉം 14ഉം വയസ്സുള്ള പെൺകുട്ടികളെയും ഉളിക്കൽ പൊലീസ് അർധരാത്രി ബസ്സ്റ്റാൻഡിൽ ഇറക്കിവിെട്ടന്ന് പരാതി. പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് യുവതി പെൺകുട്ടികളുമായി കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്നു. ഉളിക്കൽ ചാലായിടംകണ്ടി സീനന്തിെൻറ ഭാര്യ കർണാടക ഉഡുപ്പി സ്വദേശിനി കാവേരിയാണ് തനിക്കും മക്കൾക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്നത്. ജില്ല കലക്ടർക്ക് പരാതിയും നൽകി.

ഇക്കഴിഞ്ഞ ഒമ്പതിന് രാത്രി 10ഒാടെയാണ് ഭർതൃവീട്ടിൽ നിന്ന് മർദനമേറ്റതെന്ന് കാവേരി പറയുന്നു. സംഭവം ഉളിക്കൽ പൊലീസിൽ രാത്രി തന്നെ അറിയിച്ചു. ഇരിട്ടി ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരം, രാത്രി 11നുശേഷം ഭർതൃവീട്ടിലെത്തിയ പൊലീസ് തന്നെയും മക്കളെയും ഭീഷണിപ്പെടുത്തുകയും ഒരു ഒാേട്ടാറിക്ഷയിൽ കയറ്റി ഉളിക്കൽ ബസ്സ്റ്റാൻഡിൽ ഇറക്കിവിടുകയും ചെയ്തെന്നാണ് ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

കലക്ടറേറ്റിനു മുന്നിൽ അമ്മയും രണ്ട് പെൺകുട്ടികളും കുത്തിയിരുന്നതോടെ വിമൻ പ്രൊട്ടക്ഷൻ ഒാഫിസർ സംഭവത്തിൽ ഇടപെട്ട് ഒാഫിസിലേക്ക് കൊണ്ടുപോയി. ഉച്ചയോടെ ജില്ല കലക്ടറെ നേരിട്ടുകണ്ടും പരാതി അറിയിച്ചു. അടിയന്തര നടപടിക്കായി പരാതി, കലക്ടർ ജില്ല റൂറൽ എസ്.പിക്ക് കൈമാറി. ഇതേത്തുടർന്ന് റൂറൽ എസ്.പിയെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റൂറൽ എസ്.പി നവനീത് ശർമ ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാമിന് നിർദേശം നൽകി. ഡിവൈ.എസ്.പിയുടെ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി ഇവർക്ക് ഉറപ്പുനൽകി. ഇതേത്തുടർന്നാണ് കലക്ടറേറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചത്.

വൈകീട്ട് സാമൂഹിക നീതി വകുപ്പിന് കീഴിൽ കൂത്തുപറമ്പിലെ സഖി കേന്ദ്രത്തിലേക്ക് അമ്മയെയും പെൺകുട്ടികളെയും മാറ്റി.

ഉഡുപ്പിക്കടുത്ത കാർക്കള സ്വദേശിനിയായ കാവേരിയെ ആദ്യ ഭർത്താവ് ശശികുമാർ അപകടത്തെത്തുടർന്ന് മരിച്ചതിനു ശേഷമാണ് ഉളിക്കൽ പാറപ്പുറത്തുള്ള ചാലാടൻ കണ്ടി സീനന്ത് വിവാഹം കഴിച്ചത്. ആദ്യ ഭർത്താവിലുണ്ടായ കുട്ടികളെ സംരക്ഷിക്കുമെന്ന ഉറപ്പിലാണ് രണ്ടാം വിവാഹം കഴിച്ചതെന്നും കാവേരി പറഞ്ഞു. പിന്നീട് തെൻറയും പെൺകുട്ടികളുടെയും ഏഴര പവൻ വരുന്ന സ്വർണവും ആദ്യ ഭർത്താവിെൻറ മരണത്തെ തുടർന്ന് ലഭിച്ച 25 ലക്ഷം രൂപ ഇൻഷുറൻസ് തുകയിൽ 12 ലക്ഷം രൂപയും ഇപ്പോഴത്തെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൈവശപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestpolice
News Summary - police Dropped off bus stand in night; The mother and two daughters protested
Next Story