Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightആസിഡ് ആക്രമണക്കേസ്;...

ആസിഡ് ആക്രമണക്കേസ്; തെളിവെടുത്തു

text_fields
bookmark_border
ആസിഡ് ആക്രമണക്കേസ്; തെളിവെടുത്തു
cancel

പേരാവൂർ: മണത്തണയിലെ ആസിഡ് ആക്രമണ ക്കേസിലെ പ്രതികളെ സംഭവസ്ഥലെത്തത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മണത്തണ മാന്തോട്ടം കോളനിക്ക് സമീപത്തെ ബിജു ചാക്കോയെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികളായ ബിജുവിെൻറ ബന്ധു മങ്കുഴി ജോസ്, കൂട്ടുപ്രതി വളയങ്ങാട്ടെ കടത്തുംകടവ് ശ്രീധരൻ എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

സംഭവത്തിൽ അറസ്റ്റിലായിരുന്ന ഇരുവരും റിമാൻഡിൽ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം 29ന് പുലർച്ചെയായിരുന്നു കേസിനാസ്പദ സംഭവം. മണത്തണയിലെ കുളത്തിൽ കുളിക്കുന്നതിനായി എത്തിയ ബിജുവിനെ കാത്തുനിന്ന ജോസ് വാഹനം തടഞ്ഞുനിർത്തി ആസിഡൊഴിച്ച് ആക്രമിക്കുകയായിരുന്നു. വാഹനം തടയുന്നതിനും മറ്റും കൂട്ടുനിന്നതിനാണ് ജോസിെൻറ സുഹൃത്ത് ശ്രീധരനെ അറസ്റ്റുചെയ്തത്. രണ്ടാനച്ഛനായ ജോസും ബിജുവും തമ്മിലുള്ള കുടുംബവഴക്കിലെ വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കണ്ണുകൾക്കുൾെപ്പടെ ഗുരുതര പരിക്കേറ്റ ബിജു ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attack
News Summary - Acid attack case; Evidence was taken
Next Story