Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേനലിലും നിലക്കാത്ത...

വേനലിലും നിലക്കാത്ത ജലപ്രവാഹം; അപൂർവ കാഴ്ച കാണാൻ ജനപ്രവാഹം

text_fields
bookmark_border
borewell
cancel
camera_alt

മാലൂർ പുരളിമലയിലെ കുവക്കരയിൻ സി.പി. ചന്ദ്രശേഖരൻ നായരുടെ വീട്ടിലെ വെള്ളമൊഴുകുന്ന കുഴൽക്കിണർ

ഉരുവച്ചാൽ (കണ്ണൂർ): നാലു വർഷം കഴിഞ്ഞിട്ടും വേനലിലും നിലക്കാത്ത ജലപ്രവാഹം. അപൂർവ കാഴ്ച കാണാൻ എത്തുന്നത് നിരവധി പേർ. മാലൂർ പുരളിമലയിലെ കുവക്കരയിൻ സി.പി. ചന്ദ്രശേഖരൻ നായരുടെ വീട്ടു പറമ്പിലാണ് ജലപ്രവാഹം. 2016ൽ കുഴൽക്കിണർ കുഴിച്ചതോടെയാണ് ഇതുവഴി നിലക്കാത്ത ജലപ്രവാഹം ഇന്നും തുടരുന്നത്.

140 അടിയിൽ കൂടുതൽ കുഴിച്ച കുഴൽക്കിണറിൽനിന്ന് ശക്തമായി വെള്ളം പുറത്തേക്കൊഴുക്കുകയാണിപ്പോഴും. നാല് വർഷത്തിൽ ലക്ഷക്കണക്കിനു ലിറ്റർ വെള്ളമാണ് കുഴൽ കിണറിൽനിന്ന് പുറത്തേക്കെത്തിയത്. 30,000 രൂപ മുടക്കിയാണ് കുഴൽക്കിണർ നിർമിച്ചത്.

കുഴൽക്കിണറിൽനിന്ന് ഒഴുകിവരുന്ന ജലം പ്രത്യേകം കുഴിയിൽ എത്തിച്ച് പ്രദേശത്തെ നിരവധി വീടുകളിൽ പൈപ്പ് വഴി ഇപ്പോൾ വെള്ളം എത്തിക്കുന്നുണ്ട്. കൂടാതെ കിണറും പരിസരവും ശിൽപങ്ങൾ തീർത്ത് മനോഹരമാക്കിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:borewell
News Summary - Non-stop water flow in summer; Crowds flock to see the rare sight
Next Story