Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightവീണ്ടും കടുവ?

വീണ്ടും കടുവ?

text_fields
bookmark_border
tiger
cancel

കേളകം: കൊട്ടിയൂർ ചപ്പമലയിലും കടുവയെ കണ്ടതായി നാട്ടുകാർ. ഞായറാഴ്‌ച രാവിലെ റബർ വെട്ടാൻ പോയവരാണ് കടുവയെ കണ്ടത്. അട്ടിക്കളത്തിന് സമീപത്തുള്ള കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. കടുവയെ കണ്ടതോടെ കർഷകർ ടാപ്പിങ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കൊട്ടിയൂർ പന്നിയാംമലയിൽ കെണിയിൽ കുടുങ്ങിയ കടുവ പിന്നീട് ചത്തത് വിവാദമായിരുന്നു.

പിന്നീട് ഇതിനോടടുത്ത സ്ഥലത്തും വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് വനപാലകർ തിരച്ചിൽ നടത്തി മടങ്ങിയതല്ലാതെ ഫലമുണ്ടായില്ല. കൊട്ടിയൂരിന്റെ മലയടിവാരങ്ങളിൽ നിരന്തരം കടുവയുടെ സാന്നിധ്യമുണ്ടായതോടെ രാപ്പകൽ പുറത്തിറങ്ങാനാവാത്ത ഭീതിയിലാണ് പ്രദേശവാസികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsTiger Menace
News Summary - Tiger again
Next Story