Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightആറളം പുനരധിവാസ...

ആറളം പുനരധിവാസ മേഖലയിൽ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു

text_fields
bookmark_border
ആറളം പുനരധിവാസ മേഖലയിൽ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു
cancel
camera_alt

ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11ൽ ഓമനമുക്കിലെ ഊരുമൂപ്പൻ മോഹനന്റെ

വീട്ടുപറമ്പിലെ വാഴ, കപ്പ തുടങ്ങിയ കാർഷികവിളകൾ കാട്ടാന നശിപ്പിച്ച നിലയിൽ

Listen to this Article

കേളകം: ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ പരാക്രമം. തിങ്കളാഴ്ച രാത്രിയിൽ ബ്ലോക്ക് 11ൽ ഇറങ്ങിയ കാട്ടാനയാണ് വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചത്.

ഓമനമുക്കിലെ ഊരുമൂപ്പൻ മോഹനൻ, സജി അനന്തൻ എന്നിവരുടെ വീട്ടുപറമ്പിലെ വാഴ, തെങ്ങ്, മരച്ചീനി തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത്.

മേഖലയിൽ ആനശല്യം രൂക്ഷമാണ്. രാപ്പകൽ വ്യത്യാസമില്ലാതെയെത്തുന്ന ആനകൾ നിരന്തരം കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ജീവനും ഭീഷണിയാക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബ്ലോക്ക് 13ൽ കശുവണ്ടി ശേഖരിക്കാൻ പോയ വെള്ളി ലീല ദമ്പതികളെ കാട്ടാന ചവിട്ടി കൊന്നത്. ഫാം, പുനരധിവാസ മേഖലയിൽ ഇതുവരെ 14 ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞിരിക്കുന്നത്. വീണ്ടും കശുവണ്ടി സീസൺ ആരംഭിക്കുന്നതോടെ ആനകൾ കൂട്ടമായി ജനവാസ മേഖലയിലേക്ക് എത്താനായുള്ള അപകടകരമായ സാധ്യതയാണ് നിലനിൽക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantresettlementkannurAgricultural crops
News Summary - Cattle destroy agricultural crops in Aralam resettlement area
Next Story