Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ ജില്ല ട്രഷറിയിൽ...

കണ്ണൂർ ജില്ല ട്രഷറിയിൽ ഉദ്യാഗസ്ഥൻ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയത് കണ്ടെത്തി

text_fields
bookmark_border
Indian Rupee
cancel


കണ്ണൂർ: ജില്ല ട്രഷറിയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് പിടികൂടി. സോഫ്റ്റ്വെയറിൽ ക്രമക്കേട് നടത്തി സീനിയർ അക്കൗണ്ടൻറ് നിതിൻരാജാണ് തട്ടിപ്പ് നടത്തിയത്. പ്രധാന വകുപ്പുകളുടെയും സർക്കാറിെൻറ ചില സാമ്പത്തിക പദ്ധതികളുടെയും അടക്കം ബിൽ തുക ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി.

സമാന തട്ടിപ്പ് നടത്തിയതിനെ തുടർന്ന് നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. ഇതിനുപിന്നാലെ നടത്തിയ പരിശോധനയിലാണ് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ജില്ല ട്രഷറി ഓഫിസർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച 11ന് തുടങ്ങിയ പരിശോധന ഉച്ചക്ക് മൂന്നുവരെ നീണ്ടു. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന ട്രഷറി തട്ടിപ്പുകൾക്ക് സമാനമായ സംഭവമാണ് കണ്ണൂരിലുമുണ്ടായത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudTreasury
News Summary - Kannur District Treasury finds embezzlement of funds
Next Story