Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രെയിൻ കയറി...

ട്രെയിൻ കയറി കുതിരകളെത്തി

text_fields
bookmark_border
ട്രെയിൻ കയറി കുതിരകളെത്തി
cancel

കണ്ണൂർ: വെള്ളിയാഴ്ച രാവിലെ സൗത്ത് ബംഗളൂരു സിറ്റി-കണ്ണൂർ എക്സ്പ്രസിൽ കണ്ണൂരിൽ വന്നിറങ്ങിയ മൂന്ന് ഉശിരൻ യാത്രക്കാർക്ക് പിന്നാലെയായിരുന്നു എല്ലാവരും.

ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലേക്ക് എത്തിച്ച മൂന്ന് കുതിരകളായിരുന്നു വി.ഐ.പി യാത്രികർ. ആൾക്കൂട്ട ബഹളമൊന്നും ശ്രദ്ധിക്കാതെ നടപടികൾ പൂർത്തിയാക്കി സുരക്ഷ ജീവനക്കാർക്കൊപ്പം താരജാഡയിൽ മൂവരും ലോറിയിലേറി സ്റ്റേഷൻ വിട്ടു. ഡൽഹി വഴി അമ്പാലയിൽനിന്നാണ് കുതിരകളെ ട്രെയിൻ മാർഗം എത്തിച്ചത്.

ബംഗളൂരുവിൽനിന്ന് കണ്ണൂർ എക്സ്പ്രസിലെ റെയിൽവേ പാർസൽ വാനിൽ മാറ്റിക്കയറ്റിയാണ് യാത്ര. കണ്ണൂരിലെത്തിയ ശേഷം നാവികസേനയുടെ ലോറിയിൽ ഏഴിമലയിലേക്ക് കൊണ്ടുപോയി.

കുതിരകളെ കേണൽ എൻ. ബാബു ഗാർഹ് സ്റ്റേഷനിലെത്തി സ്വീകരിച്ചു. തീറ്റവും വെള്ളവും പരിചാരകരും അടക്കമാണ് പാർസൽ വാനിൽ കുതിരകളുടെ യാത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainhorses
News Summary - horses arrived by train
Next Story