Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബർണശ്ശേരിയിൽ ...

ബർണശ്ശേരിയിൽ പള്ളിക്കു നേരെ അക്രമം

text_fields
bookmark_border
ബർണശ്ശേരിയിൽ  പള്ളിക്കു നേരെ അക്രമം
cancel

കണ്ണൂർ: ബർണശ്ശേരിയിൽ പള്ളിക്ക് നേരെ പട്ടാപ്പകൽ അക്രമം. ബർണശ്ശേരി മുഹിയുദ്ദീൻ ജുമാമസ്ജിദിന് നേരെയാണ് കല്ലേറുണ്ടായത്. രണ്ട് ജനലിന്റെ ചില്ലുകൾ തകർന്നു. ചൊവ്വാഴ്ച എട്ടരയോടെ മദ്രസയിൽ കുട്ടികൾ ഉള്ളപ്പോഴായിരുന്നു സംഭവം. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒന്നാം നിലയിലെ മദ്റസയിലെ ജനൽ ഗ്ലാസും രണ്ടാം നിലയിലെ നമസ്കാര മുറിയിലെ ജനൽ ഗ്ലാസുമാണ് കല്ലേറിൽ തകർന്നത്. സൺഷേഡിനും കേടുപാടുകൾ സംഭവിച്ചു. കരിങ്കൽ കഷണങ്ങളും ഓട്ടിൻ കഷണങ്ങളും കോമ്പൗണ്ടിൽ ചിതറിയ നിലയിലാണ്. പള്ളി സെക്രട്ടറി ഗസാലി കണ്ണൂർ സിറ്റി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരുകയാണ്. സമീപപ്രദേശങ്ങളിൽ പകൽ സമയങ്ങളിലടക്കം ലഹരി മാഫിയ തമ്പടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksPolice Investigationreligious institutions
News Summary - Attack on Church in Burnassery
Next Story