Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കിയിൽ...

ഇടുക്കിയിൽ നറുക്കെടുത്ത മൂന്ന് പഞ്ചായത്തിൽ രണ്ടും എൽ.ഡി.എഫിന്

text_fields
bookmark_border
ഇടുക്കിയിൽ നറുക്കെടുത്ത മൂന്ന് പഞ്ചായത്തിൽ രണ്ടും എൽ.ഡി.എഫിന്
cancel

തൊടുപുഴ: വാഴത്തോപ്പ്, കരുണാപുരം, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറുമാരെ തീരുമാനിച്ചത്.വാഴത്തോപ്പിൽ ഇരുമുന്നണികൾക്കും ഏഴ് വീതമായിരുന്നു സീറ്റ്. ഇവിടെ നറുക്കെടുപ്പിൽ എൽ.ഡി.എഫിനായി വിജയം. ജോർജ് പോളാണ് പ്രസിഡൻറായത്. കരുണാപുരത്ത് എട്ടുവീതമാണ് എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾക്ക് ലഭിച്ചത്.

ബി.ഡി.ജെ.എസ് സ്വതന്ത്രനായി വിജയിച്ചയാൾ വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പ് അനിവാര്യമായത്.ഇവിടെ സി.പി.എമ്മിലെ വിൻസി വാവച്ചനാണ് നറുക്കെടുപ്പിൽ പ്രസിഡൻറായത്. ചിന്നക്കനാൽ പഞ്ചായത്തിൽ സി.പി.എം സ്വതന്ത്രൻ വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -ആറ് എന്നതായിരുന്നു കക്ഷിനില. നറുക്കെടുപ്പിൽ കോൺഗ്രസിലെ സിനി പ്രസിഡൻറായി. കാൽനൂറ്റാണ്ടിനുശേഷമാണ് ചിന്നക്കനാലിൽ കോൺഗ്രസിന് പ്രസിഡൻറുണ്ടാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkipanchayat election 2020
News Summary - Two of the three panchayats in Idukki are under the control of ldf
Next Story