Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightജോസ് കുറ്റ്യാനി...

ജോസ് കുറ്റ്യാനി കോൺഗ്രസിൽ തിരിച്ചെത്തി

text_fields
bookmark_border
Jose Kuttiyani
cancel
camera_alt

ജോസ് കുറ്റ്യാനി

തൊടുപുഴ: പാർട്ടിയിൽനിന്ന് പുറത്തുപോയ ജില്ലയുടെ പ്രഥമ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായിരുന്ന മുതിർന്ന നേതാവ് ജോസ് കുറ്റ്യാനി കോൺഗ്രസിൽ തിരികെയെത്തി. മുൻകാല പ്രവർത്തനങ്ങളെ വിലയിരുത്തി അദ്ദേഹത്തിന്റെ പേരിൽ സ്വീകരിച്ച അച്ചടക്ക നടപടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പിൻവലിക്കുകയായിരുന്നു.

ദീർഘകാലം എ.ഐ.സി.സി അംഗവും കെ.പി.സി.സി നിർവാഹകസമിതി അംഗവുമായിരുന്നു. 2009ൽ എൻ.സി.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. പിന്നീട് ഏറെക്കാലം തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. പാർട്ടിയിൽ തിരിച്ചെടുത്തുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്റെ കത്ത് ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jose Kuttiyani is back in Congress
Next Story