Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pj joseph
cancel
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകെ.എം....

കെ.എം. മാണിക്കെതിരായ പരാമർശം: സർക്കാർ നിലപാടിന് ജോസ് കെ. മാണി മറുപടി പറയണം –പി.ജെ. ജോസഫ്

text_fields
bookmark_border

തൊടുപുഴ: നിയമസഭ കൈയാങ്കളി കേസ് തീർപ്പാക്കാൻ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ കെ.എം. മാണിക്കെതിരെ നടത്തിയ പരാമർശം ശരിയായില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. മാണിക്കെതിരായ സർക്കാർ നിലപാട് വഞ്ചനാപരമാണ്. മാണിയെക്കുറിച്ച് സർക്കാർ അഭിഭാഷകൻ പറഞ്ഞത് ശരിയായില്ല.

കെ.എം. മാണി അഴിമതിക്കാരനല്ലെന്ന നിലപാടിൽ യു.ഡി.എഫ് ഉറച്ചു നിൽക്കുകയാണ്. സംസ്ഥാന സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് ജോസ് കെ. മാണി മറുപടി പറയണം. നിയമസഭയിലെ ൈകയാങ്കളി ന്യായീകരിക്കാനാകില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manipj joseph
News Summary - Reference to K.M. Mani: Jose K. Mani should reply - PJ Joseph
Next Story