Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightറെജിക്ക് ജീവിക്കാൻ...

റെജിക്ക് ജീവിക്കാൻ സുമനസ്സുകളുടെ കനിവ് വേണം

text_fields
bookmark_border
reji
cancel
camera_alt

റെജി

മുട്ടം: ഹൃദയസംബന്ധമായ രോഗം മൂലം ദുരിതത്തിലായ മുട്ടം സ്വദേശി ചികിത്സക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. കാക്കൊമ്പ് നീലിയാനിക്കൽ റെജിക്ക് (48) ഹൃദയവാൽവുകളിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്കും ചികിത്സക്കുമായി 10 ലക്ഷം രൂപ ചെലവുവരും. ടാപ്പിങ് തൊഴിലാളിയായ റെജിക്കും കുടുംബത്തിനും ഇത്രയും ഭീമമായ തുക കണ്ടെത്തുക അസാധ്യമാണ്. റെജിയെ സഹായിക്കുന്നതിനായി വാർഡ് അംഗം ജോസ് കടത്തലക്കുന്നേലി‍െൻറയും പള്ളി വികാരിമാരായ ഫാ. കെ.എസ്. സ്കറിയ, ഫാ. ജീവൻ കദളിക്കാട്ടിൽ എന്നിവരുടെയും നേതൃത്വത്തിൽ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ഇവരുടെപേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മട്ടം ശാഖയിൽ അക്കൗണ്ടും തുറന്നു.(നമ്പർ 0822053000003007), ഐ.എഫ്.എസ്.സി: SIBL0000822.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart diseasehelp news
News Summary - Reggie needs the kindness of well-wishers to live
Next Story