Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightപക്ഷിപ്പനി:...

പക്ഷിപ്പനി: അതിർത്തിയിൽ ജാഗ്രത; വാഹനങ്ങൾ അണുമുക്തമാക്കുന്നു

text_fields
bookmark_border
പക്ഷിപ്പനി: അതിർത്തിയിൽ ജാഗ്രത; വാഹനങ്ങൾ അണുമുക്തമാക്കുന്നു
cancel

കുമളി: സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തമിഴ്നാട് അതിർത്തിയിൽ ജാഗ്രത ശക്തമാക്കി.

കേരളത്തിലേക്ക് കോഴി, താറാവ്, മുട്ട എന്നിവയുമായി പോയിവരുന്ന മുഴുവൻ വാഹനങ്ങളും അതിർത്തിയിൽ നിർത്തി അണുമുക്തമാക്കിയ ശേഷമാണ് തമിഴ്നാട്ടിലേക്ക് പോകാൻ അനുവദിക്കുന്നത്.

ഇതോടൊപ്പം കേരളത്തിൽനിന്നുള്ള ചരക്ക്, യാത്ര വാഹനങ്ങളും അതിർത്തിയിൽ തടഞ്ഞ് അണുനാശിനി തളിക്കുന്നുണ്ട്. സംസ്ഥാന അതിർത്തി ജില്ലയായ തേനിയിൽനിന്ന് കേരളത്തിലേക്കുള്ള കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ഭാഗങ്ങളിലെല്ലാം തമിഴ്നാട് മൃഗ സംരക്ഷണ വകുപ്പിെൻറ കീഴിൽ പ്രത്യേക ക്യാമ്പുകൾ തുറന്നാണ് പക്ഷിപ്പനി പടരുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bird flue
News Summary - Bird flue issue in idukki
Next Story