Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഊദുമരങ്ങൾ പുഴുഭീഷണിയിൽ

ഊദുമരങ്ങൾ പുഴുഭീഷണിയിൽ

text_fields
bookmark_border
ഊദുമരങ്ങൾ പുഴുഭീഷണിയിൽ
cancel
camera_alt

കാവുങ്ങൽപറമ്പ് ഊട്ടിമറ്റത്തെ ഊദ് മരങ്ങൾ

Listen to this Article

കിഴക്കമ്പലം: പ്രതീക്ഷയോടെ നട്ടുവളർത്തിയ ഊദുമരങ്ങൾ പുഴുക്കളുടെ ഭീഷണിയിൽനിന്നും സംരക്ഷിക്കാനാകാതെ കർഷകർ. കാവുങ്ങൽ പറമ്പ് ഊട്ടിമറ്റം വരപ്പോത്ത് വി.ഐ. മുഹമ്മദാലിയുടെ ഇരുനൂറോളം ഊതുമരങ്ങളാണ് പുഴു ബാധിച്ച് നശിക്കുന്നത്. പുഴുക്കൾ മരങ്ങളുടെ ഇലകൾ ഭക്ഷിച്ച് നശിപ്പിക്കുകയാണ്. അഞ്ച് പ്രായമായ മരങ്ങളാണ് നശിക്കുന്നത്.

മരങ്ങളുടെ ഇലകൾ നശിക്കുന്നതോടെ ഉണങ്ങി പോകുമെന്ന ആശങ്കയിലാണ് കർഷകർ. നേരത്തെ വിലങ്ങ് ഭാഗത്ത് പുഴുക്കൾ ഇലകൾ നശിപ്പിച്ചതിനെ തുടർന്ന് മരങ്ങൾ ഉണങ്ങിയിരുന്നു. രണ്ട് വർഷം മുമ്പ് വരെ പുഴു ശല്യം ഉണ്ടാകുമ്പോൾ മരുന്ന് തളിച്ച് മരങ്ങൾ സംരക്ഷിച്ചിരുന്നു. എന്നാൽ മരങ്ങൾ വളർന്നതോടെ മരുന്ന് തളിക്കാനും കഴിയാതായി. ഇതോടെ കൃഷി വകുപ്പിനോട് പ്രതിവിധി ആവശ്യപ്പെട്ടിരിക്കുകയാണ് മുഹമ്മദാലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newstrees
News Summary - Oodu trees under threat of moths
Next Story