Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightപൊലീസ് സ്റ്റേഷൻ...

പൊലീസ് സ്റ്റേഷൻ മുറ്റത്ത് കൈയാങ്കളി

text_fields
bookmark_border
പൊലീസ് സ്റ്റേഷൻ മുറ്റത്ത് കൈയാങ്കളി
cancel
camera_alt

പ്രതീകാത്മക ചിത്രം

മൂവാറ്റുപുഴ: ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ വാദിയും പൊലീസ് വിളിച്ചുവരുത്തിയ എതിർകക്ഷിയും തമ്മിൽ സ്റ്റേഷൻ മുറ്റത്തുവെച്ച് കൈയാങ്കളി.

സംഭവത്തിൽ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പള്ളി കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായി വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയുമായി കാവുംകര സ്വദേശി മാഹിനാണ് ആദ്യം പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരാതിയെ കുറിച്ച് അന്വേഷിക്കാൻ എതിർഭാഗത്തുള്ളവരെ പൊലീസ് വിളിച്ചുവരുത്തി.

പൊലീസ് സ്റ്റേഷനിൽ എത്തി ഇരുവരും സംഭവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. തുടർന്ന് പൊലീസ് ഇൻസ്പെക്ടറുടെ ക്യാബിനിൽനിന്ന് പുറത്തിറങ്ങിയ ശേഷം ഇരുകൂട്ടരും തമ്മിൽ കൈയാങ്കളി ഉണ്ടാകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police StationmuvattupuzhaeranamkulamKerala NewsCrime
News Summary - Handcuffs in police station yard; Police file case in the incident
Next Story