Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightഒടുവിൽ അമലിനെ തേടി...

ഒടുവിൽ അമലിനെ തേടി സിവിൽ സർവീസ് റാങ്ക് എത്തി

text_fields
bookmark_border
ഒടുവിൽ അമലിനെ തേടി സിവിൽ സർവീസ് റാങ്ക് എത്തി
cancel
camera_alt

പി.വി. അമൽ

മൂവാറ്റുപുഴ : നാലാം തവണ എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ 661-ാം റാങ്ക് നേട്ടവുമായി മൂവാറ്റുപുഴ നോർത്ത് മാറാടി പാനേത്ത് പി.വി. അമൽ. ആദ്യ തവണയും മൂന്നാം തവണയും അമൽ പരാജയപ്പെട്ടിരുന്നു. രണ്ടാം തവണ പരീക്ഷ എഴുതിയപ്പോൾ അഭിമുഖം വരെ എത്തി.

പത്താം ക്ലാസ് വരെ മൂവാറ്റുപുഴ നിർമ്മല എച്ച്.എസ്.എസിലും പ്ലസ്ടുവിന് പുതുപ്പാടി എഫ്.ജെ.എം എച്ച്.എസ്.എസിലും ആയിരുന്നു പഠനം. എൻജിനീയറിങ്ങിന് കോതമംഗലം എം.എ കോളേജിലെ പഠനശേഷമാണ് സിവിൽ സർവീസിന് ശ്രമം ആരംഭിച്ചത്. തനിയെയുള്ള പഠനത്തിന് പ്രോത്സാഹനവും സഹായവും നൽകിയത് അമ്മയും സുഹൃത്തായ തൃശൂർ അസി. കലക്ടർ വി.എം.ജയകൃഷ്ണനുമാണ്. ഐ.എ.എസ് കിട്ടണമെന്നാണ് ആഗ്രഹം. കിട്ടിയില്ലെങ്കിൽ ശ്രമം തുടരുമെന്ന് അമൽ പറയുന്നു. പിതാവ് പരേതനായ പി.കെ.വിജയൻ ജോയിന്റ് ആർ.ടി.ഒ ആയിരുന്നു. മാതാവ് രുഗ്മിണി റിട്ട. ബി.എസ്.എൻ.എൽഡിവിഷണൽഎൻജിനീയറാണ്. ജെ.എൻ.യുവിൽ പി.ജി വിദ്യാർത്ഥിനിയായ അമൃതയാണ് സഹോദരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reachedAmalcivil service rank
News Summary - Finally, the civil service rank reached in search of Amal
Next Story