Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകുറുപ്പംപടിയിൽ വൻ ലഹരി...

കുറുപ്പംപടിയിൽ വൻ ലഹരി വേട്ട 18 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കുറുപ്പംപടിയിൽ വൻ ലഹരി വേട്ട 18 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel

പെരുമ്പാവൂർ: കുറുപ്പംപടിയിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ 18 കിലോ കഞ്ചാവുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഖലീൽ മണ്ഡൽ (41), എസ്.കെ. സമീം (26) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓടക്കാലി പനിച്ചയം ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പനിച്ചയം കള്ളുഷാപ്പിന് സമീപം കഞ്ചാവ് കൈമാറാൻ നിൽക്കുകയായിരുന്നു ഇവർ. ബംഗാളിൽനിന്ന് ശനിയാഴ്ച രാവിലെ ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഖലീൽ മണ്ഡൽ നേരത്തേ പനിച്ചയം ഭാഗത്ത് കെട്ടിട നിർമാണ തൊഴിലാളിയായി ജോലി നോക്കിയിരുന്നു. കിലോക്ക് 25,000 രൂപ നിരക്കിലാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

പെരുമ്പാവൂർ എ.എസ്.പി ശക്തിസിങ് ആര്യ, ഇൻസ്പെക്ടർ വി.എം. കേഴ്‌സൺ, എസ്.ഐ ഇബ്രാഹിംകുട്ടി, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, ഇ.എം. രാജേഷ്, അരുൺ, ജിജോ തുടങ്ങിയവരാണ് അന്വേഷണസഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsDrug Casedrug bustLatest News
News Summary - Huge drug bust in Kuruppampadi, two arrested with 18 kg of ganja
Next Story