Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമാലിന്യ ശേഖരണത്തിന്...

മാലിന്യ ശേഖരണത്തിന് ഓടിയെത്തി ഇ-കാർട്ടുകൾ

text_fields
bookmark_border
മാലിന്യ ശേഖരണത്തിന് ഓടിയെത്തി ഇ-കാർട്ടുകൾ
cancel

കൊച്ചി: വഴിയോരങ്ങളിലെ മാലിന്യ ശേഖരണത്തിന് പുതിയ ഭാവം പകർന്ന് ഇ-കാർട്ടുകൾ. നിലവിൽ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ രൂപമാറ്റം ലക്ഷ്യമിട്ടാണ് നഗരസഭ ഇ-കാർട്ടുകൾ നിരത്തിലിറക്കിയത്.

ആദ്യഘട്ടം എന്ന നിലയിൽ 120 കാർട്ടുകളാണ് കൊച്ചിയിലുള്ളത്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതി വഴി 900 ഇ-കാർട്ടുകളുടെ സേവനം ലഭ്യമാക്കും. നഗരസഭയും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും സഹകരിച്ചാണ് 2.39 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലെ 74 ഡിവിഷനിലും ഇ-കാർട്ടുകളുടെ സേവനം ലഭ്യമാകും.

ചാര്‍ജ് ചെയ്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാർട്ടിന് 1.99 ലക്ഷമാണ് വില. ആറു വർഷം ബാറ്ററി ഗാരന്‍റി ഉണ്ട്. ഈ വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം വലിയ വാഹനങ്ങളിലേക്കും തുടർന്ന് അതത് സംസ്കരണ യൂനിറ്റുകളിലേക്കും എത്തിക്കും. പദ്ധതിയുടെ തുടർച്ചയായി പൂർണ കവചിത ഹൈഡ്രോളിക് വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങും.മാലിന്യ ശേഖരണത്തിന് ഓടിയെത്തി ഇ-കാർട്ടുകൾ

കൊച്ചി: വഴിയോരങ്ങളിലെ മാലിന്യ ശേഖരണത്തിന് പുതിയ ഭാവം പകർന്ന് ഇ-കാർട്ടുകൾ. നിലവിൽ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ രൂപമാറ്റം ലക്ഷ്യമിട്ടാണ് നഗരസഭ ഇ-കാർട്ടുകൾ നിരത്തിലിറക്കിയത്.

ആദ്യഘട്ടം എന്ന നിലയിൽ 120 കാർട്ടുകളാണ് കൊച്ചിയിലുള്ളത്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതി വഴി 900 ഇ-കാർട്ടുകളുടെ സേവനം ലഭ്യമാക്കും. നഗരസഭയും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും സഹകരിച്ചാണ് 2.39 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലെ 74 ഡിവിഷനിലും ഇ-കാർട്ടുകളുടെ സേവനം ലഭ്യമാകും.

ചാര്‍ജ് ചെയ്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാർട്ടിന് 1.99 ലക്ഷമാണ് വില. ആറു വർഷം ബാറ്ററി ഗാരന്‍റി ഉണ്ട്. ഈ വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം വലിയ വാഹനങ്ങളിലേക്കും തുടർന്ന് അതത് സംസ്കരണ യൂനിറ്റുകളിലേക്കും എത്തിക്കും. പദ്ധതിയുടെ തുടർച്ചയായി പൂർണ കവചിത ഹൈഡ്രോളിക് വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GarbageE-carts
News Summary - E-carts rushed to collect garbage
Next Story