Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാട്ടുകാരുടെയും...

നാട്ടുകാരുടെയും പൊലീസിന്‍റെയും 'തലവേദന'ക്ക് അറുതി, ഗുണ്ടാ നേതാവിനെ ജയിലില്‍ അടച്ചത് ഹൈകോടതി ശരിവച്ചു

text_fields
bookmark_border
High court upholds goonda leaders jail term
cancel
camera_alt

അന്‍സീര്‍

പെരുമ്പാവൂര്‍: ഗുണ്ടനേതാവ് അനസിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ച നടപടി ഹൈകോടതി ശരിവച്ചതായി പൊലീസ്. കൊലപാതകം, ആയുധ നിയമ പ്രകാരമുള്ള കേസ്, ദേഹോപദ്രവം, കഠിന ദേഹോപദ്രവം, സംഘം ചേരല്‍, അതിക്രമിച്ചുകടക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 11 കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ഗുണ്ടപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ നെടുന്തോട് പാലയ്ക്കല്‍ അന്‍സീറിനെ (അനസ് -36) റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികിെൻറ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് സെപ്റ്റംബര്‍ മുതല്‍ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുന്നത്.

കാപ്പ ഉത്തരവിനെതിരെ അനസ് കാപ്പ അൈഡ്വസറി ബോര്‍ഡിനെയും സര്‍ക്കാറിനെയും സമീപിച്ചിരുന്നെങ്കിലും നടപടി അംഗീകരിച്ചതിെൻറ അടിസ്ഥാനത്തില്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതിയും നടപടി ശരിവക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High courtgoonda
News Summary - High court upholds goonda leader's jail term
Next Story