Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളം ജില്ലയിൽ...

എറണാകുളം ജില്ലയിൽ അരലക്ഷത്തിലേറെ വീടുകളിൽ കോവിഡ് ബാധിതർ

text_fields
bookmark_border
ernakulam town
cancel
camera_alt

എറണാകുളത്ത് ലോക്ഡൗണിെൻറ ഭാഗമായി പൊലീസ് പരിശോധനക്ക് കാത്തുനിൽക്കുന്ന ബൈക്ക് യാത്രികർ

കൊച്ചി: ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. ചികിത്സ സംവിധാനങ്ങളുടെ പോരായ്മ മുന്നിൽകണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കമാണ് ജില്ല ഭരണകൂടം നടത്തുന്നത്. ജില്ലയിൽ അരലക്ഷത്തിലേറെ പേർ രോഗബാധിതരായി വീടുകളിൽ ചികിത്സയിലുണ്ട്. ബുധനാഴ്ച 6410പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6247പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഉറവിടമറിയാത്ത 141പേരും രോഗബാധിതരായി.

15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 4474പേർ രോഗ മുക്തി നേടി. 321പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 241പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 66899 ആണ്. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ- 55,830. സർക്കാർ സ്വകാര്യ മേഖലകളിൽനിന്ന് 18,261 സാമ്പിൾ കൂടി പരിശോധനക്കയച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ജില്ലയിൽ 30 ശതമാനത്തിൽ താഴാതെ നിൽക്കുകയാണ്.

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: തൃക്കാക്കര -246, കുമ്പളങ്ങി -164, മുളവുകാട് -157, തൃപ്പൂണിത്തുറ- 155, ചേരാനല്ലൂർ-139, ശ്രീമൂലനഗരം- 134, കോട്ടുവള്ളി- 129, വാഴക്കുളം- 128, കളമശ്ശേരി- 118, മരട്- 117, കടുങ്ങല്ലൂർ- 116, ചൂർണിക്കര -116, ആലങ്ങാട്- 106, പള്ളിപ്പുറം -104, പള്ളുരുത്തി -103, വരാപ്പുഴ -103, വെങ്ങോല- 101, ഫോർട്ട് കൊച്ചി- 91, കറുകുറ്റി -90, കിഴക്കമ്പലം-88, എളംകുന്നപ്പുഴ- 84, ചെല്ലാനം- 84, നായരമ്പലം- 83, കീഴ്മാട് -79, ഒക്കൽ- 74, കാലടി -72, കൂവപ്പടി -71, ആലുവ -70, മട്ടാഞ്ചേരി- 67.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lokdownErnakulam News#Covid19
News Summary - covid Patient in more than half a lakh houses in Ernakulam
Next Story