Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമയക്രമത്തെെച്ചാല്ലി...

സമയക്രമത്തെെച്ചാല്ലി തർക്കം; അങ്കമാലി സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ കൈയാങ്കളി

text_fields
bookmark_border

അങ്കമാലി: സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ ജീവനക്കാർ തമ്മിൽ വീണ്ടും കൈയാങ്കളി.

സംഭവത്തിൽ പെരുമ്പാവൂർ -അങ്കമാലി റൂട്ടിൽ സർവിസ് നടത്തുന്ന മോർണിങ് സ്റ്റാർ ബസിലെ ഡ്രൈവർ നിഷാദിന് മർദനമേറ്റതായി പരാതി. പെരുമ്പാവൂർ -പൂതംകുറ്റി റൂട്ടിൽ സർവിസ് നടത്തുന്ന സെന്‍റ് മേരീസ് ബസിലെ ഡ്രൈവർ അഭിലാഷിനെതിരെ നിഷാദ് അങ്കമാലി പൊലീസ് സറ്റേഷനിൽ പരാതി നൽകി.

അഭിലാഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.10 ഓടെയായിരുന്നു സംഭവം. ശിവരാത്രിയുമായി ബന്ധപ്പെട്ട ബലിതർപ്പണ ചടങ്ങുകളെത്തുടർന്ന് ചേലാമറ്റം ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

അതോടെ പല സ്വകാര്യ ബസ് സർവിസുകളുടെയും സമയക്രമം താളം തെറ്റി. അതോടെയാണ് ബസ് ജീവനക്കാർ തമ്മിൽ തർക്കത്തിനും ഒടുവിൽ കൈയാങ്കളിക്കും ഇടയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConflictArgumentAngamaly Stand
News Summary - Argument over timing; Bus staff conflict at Angamaly stand
Next Story