Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightനിഖിലിന്‍റെ ജീവനുവേണം;...

നിഖിലിന്‍റെ ജീവനുവേണം; നിങ്ങളുടെ കൈത്താങ്ങ്

text_fields
bookmark_border
നിഖിലിന്‍റെ ജീവനുവേണം; നിങ്ങളുടെ കൈത്താങ്ങ്
cancel
camera_alt

നിഖിൽ

അങ്കമാലി: അർബുദം വേട്ടയാടിയ യുവാവ് ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. മൂക്കന്നൂർ എടത്തലശ്ശേരി നാരായണൻ-ലീല ദമ്പതികളുടെ മകൻ നിഖിലാണ് (33) അപ്രതീക്ഷിതമായി രോഗംബാധിച്ച് അവശനായിരിക്കുന്നത്. വടകരയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു നിഖിലിന് ജോലി. വയോധികരായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു മകന്‍റെ വരുമാനം.

നിഖിലിനെ രോഗം വീഴ്ത്തിയതോടെ കുടുംബവും ദുരിതക്കയത്തിലായി. പാൻക്രിയാസിലാണ് അർബുദ ബാധ. വൃക്കയിലേക്കും കരളിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം ഉദാരമതികളുടെ സഹായത്താൽ അഞ്ചുലക്ഷത്തോളം ചെലവിൽ രണ്ട് ശസ്ത്രക്രിയ നടത്തി. അതിവേഗം മറ്റൊരു ശസ്ത്രക്രിയ വേണമെന്നാണ് ചികിത്സ തേടിയ ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.ഇതിന് ഏകദേശം ഏഴ് ലക്ഷത്തോളം വേണ്ടിവരും. എന്നാൽ, മകന് ചികിത്സ നടത്താൻ പണമില്ലാതെ കുടുംബം നിസ്സഹായരായി കഴിയുകയാണ്. കേരള ഗ്രാമീൺ ബാങ്കിന്‍റെ മൂക്കന്നൂർ ശാഖയിൽ എസ്.ബി അക്കൗണ്ടുള്ള നിഖിൽ ചികിത്സക്കായി ഉദാരമതികളുടെ കനിവിനായി കാത്തിരിക്കുന്നത്.

കേരള ഗ്രാമീൺ ബാങ്ക്
മൂക്കന്നൂർ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ 40680101089387.
ഐ.എഫ്.എസ്.സി KLGBOO40680,
Google pay 7025215244,
ഫോൺ 9946967250
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancerhelp news
News Summary - Nikhil needs everyones help
Next Story