Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആരാധനാലയങ്ങൾ...

ആരാധനാലയങ്ങൾ മനുഷ്യരിൽ വിശുദ്ധിയുണ്ടാക്കാനുള്ള കേന്ദ്രങ്ങൾ –മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

text_fields
bookmark_border
ആരാധനാലയങ്ങൾ മനുഷ്യരിൽ വിശുദ്ധിയുണ്ടാക്കാനുള്ള കേന്ദ്രങ്ങൾ –മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
cancel

ആലുവ: ആരാധനാലയങ്ങൾ മനുഷ്യ‍െൻറ ജീവിതത്തിൽ പൂർണ വിശുദ്ധിയുണ്ടാക്കാനുള്ള കേന്ദ്രങ്ങളാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ശംസുൽ ഉലമ ഇസ്‌ലാമിക് സെൻററിെൻറയും ശംസുൽ ഉലമ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്‌റ്റിെൻറയും ഉദ്ഘാടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ട്രസ്‌റ്റ് ചെയർമാൻ സിദ്ദീഖ് കുഴിവേലിപ്പടി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി പ്രാർഥന നടത്തി. നഹ്ജുർറശാദ് വിദ്യാർഥി അഹ്മദ് റഈസ് ഖിറാഅത്ത് നടത്തി. രക്ഷാധികാരി ബഷീർ ഫൈസി സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ട്രസ്‌റ്റ് ട്രഷറർ റഫീക്ക് തോലക്കര നന്ദിയും പറഞ്ഞു. മജ്ലിസുൽ ഇസ്തിറാഹക്ക് സമസ്ത ജില്ല വർക്കിങ് സെക്രട്ടറി അഷ്റഫ് ഹുദവി നേതൃത്വം നൽകി. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് ഇസ്മായിൽ ഫൈസി വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു. ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞാർ അഹ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ നൗഫൽ കുട്ടമശ്ശേരി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad Jifri Muthukkoya Thangal
News Summary - Jifri koya Thangal speech
Next Story