Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightകുറ്റവാളിയെ...

കുറ്റവാളിയെ കാപ്പചുമത്തി നാടുകടത്തി

text_fields
bookmark_border
Kaapa Act
cancel

ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോതമംഗലം, പല്ലാരിമംഗലം കൂവള്ളൂർ പാറയിൽ വീട്ടിൽ അച്ചു ഗോപിയെയാണ് (24) ആറുമാസത്തേക്ക് നാടുകടത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പോത്താനിക്കാട്, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേഹോപദ്രവം, മോഷണം, മയക്കു മരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ പോത്താനിക്കാട് സ്റ്റേഷൻ പരിധിയിലെ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 46പേരെ നാടുകടത്തി. 68പേരെ ജയിലിലടച്ചു.

റൂറൽ ജില്ലയിൽ കുറ്റവാളിളെ കർശനമായി നിയന്ത്രിക്കുന്നതിന് കാപ്പ നിയമപ്രകാരമുള്ള നടപടി കൂടുതൽ ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsKaapa Actdeparted
News Summary - culprit was deported under Kaapa Act
Next Story