Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബംഗാൾ അധ്യാപക നിയമനം:...

ബംഗാൾ അധ്യാപക നിയമനം: വ്യാപക ക്രമക്കേടെന്ന് സി.ബി.ഐ

text_fields
bookmark_border
കൊൽക്കത്ത: പശ്ചിമ ബംഗാൾ വിദ്യാഭ്യാസ വകുപ്പിൽ പ്രൈമറി അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടിൽ വകുപ്പിലെ ഒട്ടേറെ ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായി സി.ബി.ഐ. ഉത്തരക്കടലാസിൽ ഒന്നും എഴുതാത്തവർക്കുവരെ നിയമന ഉത്തരവ് നൽകിയതായി അധികൃതർ പറഞ്ഞു. ''നിരവധി ഉന്നത ഉദ്യോഗസ്ഥരും ക്ലർക്കുമാരുമെല്ലാം ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒന്നും എഴുതാതെ, പേരും രജിസ്ട്രേഷൻ നമ്പറും മാത്രം എഴുതിയ ഉത്തരക്കടലാസുകൾ ഞങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ ഉദ്യോഗാർഥികളെ പിന്നീട് നിയമിച്ചതായാണ് രേഖകൾ പറയുന്നത്. ഈ ഉദ്യോഗസ്ഥർ തമ്മിലും ഉദ്യോഗസ്ഥരും പരീക്ഷാർഥികൾ തമ്മിലുമെല്ലാം വൻ തുകകളുടെ ഇടപാട് നടന്നിട്ടുമുണ്ട്'' -ഉന്നത സി.ബി.ഐ ഉദ്യോഗസ്ഥൻ സംഗ്രഹിച്ചു. ക്രമക്കേട് സംബന്ധിച്ച് കൽക്കട്ട ഹൈകോടതി നിർദേശപ്രകാരമാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story