Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightഅമ്പിളിയെ രക്ഷിക്കാൻ...

അമ്പിളിയെ രക്ഷിക്കാൻ നാടൊന്നായി ഇറങ്ങുന്നു

text_fields
bookmark_border
ambili
cancel
camera_alt

അമ്പിളി

മാവേലിക്കര: ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന തഴക്കര അഞ്ചുമൂലംപറമ്പിൽ സദാനന്ദെൻറയും പത്മിനിയുടെയും ഏകമകൾ പി. അമ്പിളിക്കായി നാടൊന്നിക്കുന്നു. വയസ്സായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു സിവിൽ ഏവിയേഷൻ ഡിഗ്രിക്കാരിയായ പി. അമ്പിളി (23). വൃക്കരോഗത്താൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കുക മാത്രമേ പരിഹാരമുള്ളൂവെന്നും അതിനായി 30 ലക്ഷം രൂപ വേണ്ടിവരുമെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്.

തുക കണ്ടെത്താൻ മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ ചെയർമാനും തഴക്കര പഞ്ചായത്ത് പ്രസിഡൻറ് ഷീബ സതീഷ് കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. തിങ്കളാഴ്ച ഒറ്റദിവസം കൊണ്ട് പഞ്ചായത്തിലെ 21 വാർഡുകളിൽനിന്നായി 30 ലക്ഷം സമാഹരിക്കുകയാണ് ലക്ഷ്യം. സദാനന്ദെൻറ പേരിൽ മാങ്കാംകുഴി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11650100209708. IFSC: FDRL0001165

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mercyKidney disease
News Summary - Ambili Need help from the native
Next Story