Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightറോഡരികിലെ 'കുഴി'...

റോഡരികിലെ 'കുഴി' അപകടഭീഷണി

text_fields
bookmark_border
റോഡരികിലെ കുഴി അപകടഭീഷണി
cancel
camera_alt

പ്രതാംഗമൂട് ഭാഗത്തെ അപകട ഭീഷണി ഉയർത്തുന്ന റോഡരികിലെ കുഴി

കായംകുളം: തിരക്കേറിയ റോഡിൽ ട്രാൻസ്ഫോർമറിനോട് ചേർന്ന കുഴി അപകട ഭീഷണി. പ്രതാംഗമൂട് ജങ്ഷനിലാണ് പരിസരവാസികൾക്കും യാത്രക്കാർക്കും ഭീഷണിയായ കുഴിയുള്ളത്.

ഈ ഭാഗത്തെ കുടിവെള്ള പൈപ്പ് രണ്ടാഴ്ച മുമ്പ് പൊട്ടിയിരുന്നു. ഇത് നന്നാക്കാൻ പൊളിച്ച കുഴിയാണ് മൂടാതെ പോയത്. കുഴിക്ക് ചുറ്റും കൂട്ടിയിട്ട പാറകൾ റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നത് വാഹന യാത്രക്കാർക്കും ഭീഷണിയാണ്.

സ്കൂൾ-കോളജ് വിദ്യാർഥികളടക്കം ആയിരങ്ങൾ യാത്രചെയ്യുന്ന റോഡിലെ കുഴി മൂടണമെന്ന ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. കുഴിച്ചിട്ട കരാറുകാരനെയും നാട്ടുകാർ പലതവണ ബന്ധപ്പെട്ടിരുന്നു. വിഷയത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local News
Next Story