Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകള്ളനോട്ട് ഇടപാട്:...

കള്ളനോട്ട് ഇടപാട്: ഒരാള്‍കൂടി പിടിയില്‍

text_fields
bookmark_border
arrest
cancel

കായംകുളം: എസ്.ബി.ഐ കായംകുളം ശാഖയിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ കൂടി ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിൽ. കണ്ണൂർ ഇരിട്ടി മീത്തല പുന്നാട് ചാലിൽ വെള്ളുവ വീട്ടിൽനിന്ന് വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ചെട്ടി ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന അജേഷാണ് (38) അറസ്റ്റിലായത്. നേരത്തേ 10 പ്രതികൾ അറസ്റ്റിലായിരുന്നു.

പ്രതികൾക്ക് കള്ളനോട്ട് പങ്കിട്ട് എടുക്കുന്നതിന് ഇയാളാണ് എറണാകുളത്ത് സൗകര്യം ഒരുക്കി നൽകിയത്. 10 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ ഇതിനായി ലഭിച്ചെന്ന് ഇയാൾ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കായംകുളത്തുനിന്ന് കള്ളനോട്ട് സംഘം പിടിയിലായത്.

30 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. കായംകുളം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡിവൈ.എസ്.പി ആർ. സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയസിംഹൻ, ഷിനോയി എന്നിവർ കണ്ണൂർ ഉരത്തൂരുള്ള ചെങ്കൽ ക്വാറിയിൽനിന്നാണ് അജേഷിനെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsFake notealappuzha
News Summary - Fake note transaction: One more arrested
Next Story