Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകള്ളനോട്ട് കേസ്:...

കള്ളനോട്ട് കേസ്: പ്രതികളെ വെറുതെ വിട്ടു

text_fields
bookmark_border
black money
cancel
camera_alt

representational image

ആലപ്പുഴ: 45,000 രൂപയുടെ വ്യാജ നിർമിത കറൻസി നോട്ടുകൾ വീട്ടിൽ സൂക്ഷിച്ച് വിനിമയം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ആലപ്പുഴ നോർത്ത് പൊലീസെടുത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി കലവൂർ െലപ്രസി ജങ്ഷനുസമീപം ശ്രീലക്ഷ്മി നിവാസിൽ ശ്രീദേവി, രണ്ടാം പ്രതി കാട്ടൂർ വാഴക്കൂട്ടത്തിൽ ജോസഫ് എന്നിവരെയാണ് കുറ്റക്കാരല്ല എന്നുകണ്ട് ആലപ്പുഴ അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി ഇ. ഇജാസ് വെറുതെ വിട്ടത്.

2000 ഫെബ്രുവരി 10നാണ് ആലപ്പുഴ നോർത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സോമശേഖരൻ ഉണ്ണിത്താെൻറ നേതൃത്വത്തിലുള്ള സംഘം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ ശ്രീദേവിയുടെ വീട്ടിൽനിന്ന് കള്ളനോട്ട് കണ്ടെടുത്തത് എന്നാണ് മാരാരിക്കുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. തുടർന്ന്, ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 2013ൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസിൽ 2020 ആഗസ്റ്റിലാണ് വിചാരണ പൂർത്തിയായി വിധി വന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake notereleasedaccusedpolice
Next Story