Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightഅപകടക്കെണിയായി...

അപകടക്കെണിയായി കാടൻമാവ് ജങ്ഷൻ

text_fields
bookmark_border
danger
cancel
camera_alt

കാടൻമാവ് ജങ്ഷൻ

ചെങ്ങന്നൂർ: ഹരിപ്പാട് -ഇലഞ്ഞിമേൽ റോഡും -മാവേലിക്കര ചെങ്ങന്നൂർ റോഡും കൂടിച്ചേരുന്ന ബുധനൂർ കാടൻമാവ് ജങ്ഷൻ അപകടക്കെണിയായിമാറി.പടിഞ്ഞാറ് എണ്ണക്കാട്ടുനിന്നു വരുന്ന വാഹനങ്ങൾ ചെങ്ങന്നൂരിലേക്ക് പോകാനായി ഇടത്തേക്ക് തിരിയുമ്പോൾ ആ ഭാഗത്തെ കാനയിലേക്കു പതിക്കാതിരിക്കണമെങ്കിൽ സാഹസപ്പെടണം. ഇവിടെ അപകടങ്ങൾ പതിവാണ്.

ജങ്ഷനിലെ തോട് തുറന്നു തന്നെ കിടക്കുകയാണ്. തോടിന് ഇരുവശവും പിച്ചിങ് നിർമിച്ച് സ്ലാബ് ഇട്ട് സുരക്ഷിതമാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല. നവീകരണം പൂർത്തിയായെങ്കിലും റോഡിന്‍റെ ഇരുവശവും ഇടിഞ്ഞ് താഴ്ന്ന് കിടക്കുകയാണ്. ചില സ്ഥലങ്ങളിൽ റോഡിലേക്ക് കാട് വളർന്നിറങ്ങി നിൽക്കുന്നു. റോഡിന് വീതി നന്നേ കുറവായതിനാൽ നല്ല തിരക്കുള്ള സമയങ്ങളിൽ ജങ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kadanmaw Junction
News Summary - Kadanmaw Junction as a danger trap
Next Story