Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ഥാനാർഥികളേ, ഇതിെല...

സ്ഥാനാർഥികളേ, ഇതിെല വരല്ലേ...

text_fields
bookmark_border
സ്ഥാനാർഥികളേ, ഇതിെല വരല്ലേ...
cancel

ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തിൽ വോട്ട് അഭ്യർഥനയുമായി വീട്ടിലേക്ക് ആരും വരരുതേയെന്ന് കേണപേക്ഷിക്കുകയാണ് സക്കരിയ വാർഡിലെ വോട്ടറായ കെ. നാസർ. ആരോഗ്യപ്രവർത്തകനും വ്യാപാരിയുമായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി സക്കരിയ ബസാറിെൻറ തെക്കുഭാഗത്തുള്ള വീടിന് മുന്നിൽ ബോർഡും തൂക്കി.

നഗരസഭയിലേക്ക് ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്ന വാർഡാണിത്. സ്വതന്ത്രനായി മത്സരിക്കുന്ന ഒരാൾ വോട്ട് അഭ്യർഥനയുമായി എത്തിയപ്പോൾ ഞെട്ടിപ്പോയി. ഒന്നും രണ്ടുമല്ല, 15 പേരാണ് വന്നതെന്ന് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കൂടിയായ കെ. നാസർ പറഞ്ഞു.

ബോർഡിൽ വിശദീകരിച്ചതുപോലെ, പ്രായമായവരും കുട്ടികളുമുള്ള വീട്ടിലേക്ക് ഇത്രയധികം പേർ ഈ അവസരത്തിൽ വരുന്നത് ആശാസ്യമല്ല. സ്ഥാനാർഥികൾക്കും പാർട്ടികൾക്കും ഈ നിലപാട് അലോസരമുണ്ടാക്കാനിടയുണ്ടെങ്കിലും വിശാല താൽപര്യം മുൻനിർത്തിയാണ് അതിന് നിർബന്ധിതമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൊട്ടടുത്തുള്ള സിവിൽ സ്റ്റേഷൻ, ലജ്നത്ത് വാർഡുകളിലെയും സ്ഥാനാർഥികളും പിന്തുണ തേടിയെത്തിയതോടെ തനിക്ക് ഗത്യന്തരമില്ലാതെ വരുകയായിരുെന്നന്ന് നാസർ വിശദീകരിച്ചു. വിവേകപൂർവം സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന ബോർഡിലെ ഉറപ്പ് അദ്ദേഹം ആവർത്തിക്കാനും മറന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Candidates, isn't this coming ...
Next Story