Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടൽ ഇളകിത്തുടങ്ങി;...

കടൽ ഇളകിത്തുടങ്ങി; ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരവാസികൾക്ക് ഇനി ദുരിത നാളുകൾ

text_fields
bookmark_border
കടൽ ഇളകിത്തുടങ്ങി; ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരവാസികൾക്ക് ഇനി ദുരിത നാളുകൾ
cancel
camera_alt

ആറാട്ടുപുഴ എം.ഇ.എസ്.എസ് ജങ്ഷനിൽ കടലാക്രമണ ഭീഷണി നേരിടുന്ന തൃക്കുന്നപ്പുഴ വലിയഴിക്കൽ റോഡ്

ആറാട്ടുപുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലും കടൽ ക്ഷോഭം ശക്തിയാർജിക്കുകയാണ്.കടൽഭിത്തി ദുർബല പ്രദേശങ്ങളിൽ കരയിലേക്ക് അടിച്ചുകയറുന്ന തിരമാലകൾ തീരവാസികൾക്ക് കടുത്ത ദുരിതമാണ് വിതക്കുന്നത്. പെരുമ്പള്ളി, ആറാട്ടുപുഴ ബസ്സ്റ്റാൻഡിന് വടക്ക് ഭാഗം എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്ഷൻ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഗെസ്റ്റ് ഹൗസ് ജങ്ഷൻ, പാനൂർ എന്നീ ഈ പ്രദേശങ്ങളിൽ പലയിടത്തും അപകടാവസ്ഥ നിലനിൽക്കുന്നു.

പെരുമ്പള്ളി, എം.ഇ.എസ് ജങ്ഷൻ ഭാഗങ്ങളിൽ തീരദേശ റോഡും തകർച്ച ഭീഷണിയിലാണ്. കൂടുതൽ അപകടാവസ്ഥയിലുള്ള സ്ഥലങ്ങളിൽ തീരസംരക്ഷണം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും അധികാരികൾ ചെവിക്കൊണ്ടിട്ടില്ല.

കാലവർഷം തുടങ്ങിയപ്പോൾതന്നെ കടൽ പ്രക്ഷുബ്ധാവസ്ഥയിലായതോടെ വരും നാളുകൾ ദുരിതങ്ങളുടേതാകുമെന്ന സൂചനയാണ് നൽകുന്നത്. നിത്യകടൽ ക്ഷോഭ മേഖലയായിരുന്ന കള്ളിക്കാട് എ.കെ.ജി നഗർ മുതൽ ആറാട്ടുപുഴ ബസ്സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണം അവസാന ഘട്ടത്തിലാണ്.പ്രതിരോധ സംവിധാനം വന്നതോടെ പ്രദേശവാസികൾ ആശ്വാസത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sea attackalappuzhaAratupuzhaThrikunnapuzha
News Summary - Aratupuzha and Thrikunnapuzha Coastal residents are suffering
Next Story