Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightവിവാദങ്ങൾക്കിടെ വേദി...

വിവാദങ്ങൾക്കിടെ വേദി പങ്കിട്ട് ജി. സുധാകരനും എച്ച്. സലാമും

text_fields
bookmark_border
വിവാദങ്ങൾക്കിടെ വേദി പങ്കിട്ട് ജി. സുധാകരനും എച്ച്. സലാമും
cancel
camera_alt

സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി നിർമിച്ച വീടിെൻറ താക്കോൽ കൈമാറല്‍

മുന്‍ മന്ത്രി ജി. സുധാകരനും എച്ച്. സലാം എം.എൽ.എയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

അമ്പലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമായില്ലെന്ന പരാതിയിൽ സി.പി.എമ്മിെൻറ പരസ്യശാസനക്ക് വിധേയനായ ശേഷം മുൻ മന്ത്രി ജി. സുധാകരനും എച്ച്. സലാം എം.എല്‍.എയും ഒന്നിച്ച് ഒരു വേദിയിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കളർകോട് മാധവ മന്ദിരത്തിൽ സ്വപ്നക്കും മകൾ പ്ലസ് ടു വിദ്യാർഥിനി സബിതക്കുമായി സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി നിർമിച്ച വീടിെൻറ താക്കോൽ കൈമാറല്‍ ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. സംസ്ഥാന കമ്മിറ്റിയംഗമായ ജി. സുധാകരന്‍ താക്കോല്‍ കൈമാറിയ ചടങ്ങില്‍ എച്ച്. സലാം അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ദിവസം പുന്നപ്ര ഗവ. ജെ.ബി സ്കൂളി‍െൻറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജി. സുധാകരനെ ഒഴിവാക്കിയതും പേര് മായ്ച്ചതുമടക്കം വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇരുവരും വേദി പങ്കിട്ടത്. സുധാകരൻ മന്ത്രിയായിരിക്കെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമിച്ച അദ്ദേഹത്തിെൻറ സ്വന്തം നാട്ടിലെ സ്കൂൾ കെട്ടിടത്തിെൻറ ഉദ്ഘാടന ചടങ്ങാണ് വിവാദമായത്. സുധാകരനെ വെട്ടിയ ചടങ്ങിൽ സലാം ആയിരുന്നു അധ്യക്ഷൻ. സുധാകരനെ ഒഴിവാക്കിയതിന് പിന്നിൽ സലാമാണെന്നായിരുന്നു ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:g sudhakarancontroversyCPM
News Summary - G.Sudhakaran shared the cpm stage during the controversy
Next Story