Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightകാപ്പ നിയമപ്രകാരം...

കാപ്പ നിയമപ്രകാരം നാടുകടത്തി

text_fields
bookmark_border
ജോമോൻ
cancel
camera_alt

ജോമോൻ

അമ്പലപ്പുഴ: കാപ്പ നിയമപ്രകാരം നാടുകടത്തി. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകക്കേസിൽ ഉൾപ്പെടെ പ്രതിയായ വടക്ക് പഞ്ചായത്ത് കളർകോട് പേരൂർ കോളനിയിൽ ജോമോനെയാണ് (25) ജില്ല പൊലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിന് ഒരുവർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്. ആലപ്പുഴ നോർത്ത് കറുകച്ചാൽ ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷൻ പരിധിയിലും വധശ്രമം ഉൾപ്പെടെ കേസുകളുണ്ട്.

കായംകുളം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ എരുവ കിഴക്ക് തോണ്ടലിൽ പടീറ്റതിൽ വിജിത്തിനെ (25) കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി.

വിജിത്ത്

ഒരുവർഷത്തേക്കാണ് വിലക്ക്. കായംകുളം സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ വധശ്രമം, അടിപിടി, പിടിച്ചുപറി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha NewsKappa ActKappa Charged
News Summary - Deported under Kappa Act
Next Story