Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:33 AM IST Updated On
date_range 4 Feb 2022 5:33 AM IST'ബുദ്ധ'ന്റെ തണലിൽനിന്ന് ശാലേംഭവനിലേക്ക്
text_fieldsbookmark_border
മാവേലിക്കര: വർഷങ്ങളായി ബുദ്ധ ജങ്ഷനിൽ കഴിഞ്ഞ വയോധികൻ ഇനി ശാലേംഭവനിൽ. പത്തനംതിട്ട നെല്ലിമുകൾ സ്വദേശി ടി.എം. തോമസിനെ (72) അറുന്നൂറ്റിമംഗലം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിൽ പ്രവേശിപ്പിച്ചു. അഭയം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ഏരിയ കോഓഡിനേറ്റർ ലിജോ വർഗീസ്, ജീവകാരുണ്യ പ്രവർത്തകരായ റെജിൻ മാത്യു തോമസ്, ജോൺസി മാത്യു എന്നിവരാണ് മുൻകൈയെടുത്തത്. ഓർത്തഡോക്സ് സഭ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, ശാലേം ഭവൻ ഡയറക്ടർ ഫാ. കോശി മാത്യു എന്നിവരും സഹായിച്ചു. സി.ഐ സി. ശ്രീജിത്ത്, എസ്.ഐ. മുഹ്സിൻ മുഹമ്മദ്, ഫാ. അലക്സാണ്ടർ വട്ടയ്ക്കാട്, ഓർത്തഡോക്സ് സഭ ഭദ്രാസന കൗൺസിൽ അംഗം ടി.കെ. മത്തായി, മുൻ കൗൺസിലർ ജി. കോശി തുടങ്ങിയവർ സന്നിഹിതരായിരുന്നു. -------- ഫോട്ടോ: ബുദ്ധ ജങ്ഷനിൽ കഴിഞ്ഞ ടി.എം. തോമസിനെ അറുന്നൂറ്റിമംഗലം ശാലേംഭവൻ അധികൃതർ ഏറ്റെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
