Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആശുപത്രി സേവനം...

ആശുപത്രി സേവനം കിട്ടുന്ന കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍

text_fields
bookmark_border
ആലപ്പുഴ: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ആശുപത്രി സേവനം ആവശ്യമായി വന്നാല്‍ കണ്‍ട്രോള്‍ റൂമിലെ 0477 2239999 ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ കോവിഡ് ബാധിതരെ പരിശോധിക്കുന്ന ആശുപത്രികള്‍: ജനറല്‍ ആശുപത്രി, ആലപ്പുഴ- 8547725724. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, ചേര്‍ത്തല- 6235110245 താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, ഹരിപ്പാട്- 9495231309 താലൂക്ക് ആശുപത്രി, കായംകുളം- 9188317262 ജില്ല ആശുപത്രി, മാവേലിക്കര-7994108674. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ക്ക് ഈ ആശുപത്രികളിലും ചികിത്സ തേടാം. കിടത്തിച്ചികിത്സ മെഡിക്കല്‍ കോളജ് ആശുപത്രിയിലും താഴെ കേന്ദ്രങ്ങളിലും ലഭ്യമാണ്. ജനറല്‍ ആശുപത്രി, ആലപ്പുഴ -8547725724, ഡി.സി മില്‍സ് സെഞ്ച്വറി ആശുപത്രി, മുളക്കുഴ - 8921278491. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ (ഗര്‍ഭിണികള്‍ക്ക്)- കോവിഡ് ചികിത്സ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍: കെ.വി.എം ആശുപത്രി, ചേര്‍ത്തല-0478 2832300 പി.എം.സി പൂച്ചാക്കല്‍- 0478 2522552, 7907367353 വി വണ്‍ ഹോസ്പിറ്റല്‍, മണ്ണഞ്ചേരി-0477 2292913, 9207208020 മഹാജൂബിലി മെമ്മോറിയല്‍ ആശുപത്രി, എടത്വ -0477 2214151, വി.എസ്.എം ആശുപത്രി മാവേലിക്കര-0479 2304222, ശ്രീകണ്ഠപുരം മാവേലിക്കര-0479 2309000, സഞ്ജീവനി ഹോസ്പിറ്റല്‍, കൊല്ലകടവ്-0479 2350030, കെ.എം ചെറിയാന്‍ മെമ്മോറിയല്‍ ആശുപത്രി, ചെങ്ങന്നൂര്‍ -9188954800, മാമ്മന്‍ മെമ്മോറിയല്‍ ആശുപത്രി, ചെങ്ങന്നൂര്‍-0479 2452823. ----------- മീഡിയവൺ​ വിലക്ക്​:​ എം.പി പ്രതിഷേധിച്ചു ആലപ്പുഴ: മീഡിയവൺ ചാനലിന്റെ സംപ്രേഷണാനുമതി വ്യക്തമായ കാരണങ്ങളില്ലാതെ തടഞ്ഞ കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സർക്കാറിന്റെ കടന്നുകയറ്റമാണെന്നും എ.എം. ആരിഫ് എം.പി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story