Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ മദ്യക്കേസ്:...

വ്യാജ മദ്യക്കേസ്: രണ്ടാമത്തെ പൊലീസുകാരൻ കീഴടങ്ങി 

text_fields
bookmark_border
വ്യാജ മദ്യക്കേസ്: രണ്ടാമത്തെ പൊലീസുകാരൻ കീഴടങ്ങി 
cancel

മട്ടാഞ്ചേരി: പള്ളുരുത്തിയില്‍നിന്ന് വ്യാജ വിദേശ മദ്യവുമായി സിവില്‍ പൊലീസ് ഓഫിസര്‍ ഉൾപ്പെടെ രണ്ട് പേർ പിടിയിലായ സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി കീഴടങ്ങി. തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ  പാമ്പാക്കുട മേമുറി ചുവറ്റ്കാല വീട്ടിൽ ബേസിൽ ജോസാണ് (33) മട്ടാഞ്ചേരി  ഇൻസ്പെക്ടർ ഷൈബുവിെൻറ മുന്നിൽ കീഴടങ്ങിയത്.

ഇയാൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.

കഴിഞ്ഞ മാസം എട്ടിനാണ് പള്ളുരുത്തി പള്ളിച്ചാല്‍ കനാല്‍ റോഡില്‍ ലക്ഷ്മി വീട്ടില്‍ വിഘ്നേശിെൻറ വീട്ടിൽനിന്ന് വ്യാജ വിദേശ മദ്യം പിടികൂടിയത്.

സംഭവത്തിൽ വിഘ്നേശിന് പുറമേ കൊച്ചി എ.ആർ. ക്യാമ്പിലെ സിവിൽ ഓഫിസർ പള്ളുരുത്തി തൈവീട്ടില്‍ ഡിബിനെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ബേസിൽ ജോസിനെ കോടതിയിൽ ഹാജരാക്കി. ഇയാളെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochipolicemalayalam newsliquor case
News Summary - liquor case: police officer surrendered
Next Story